തലശ്ശേരി പുന്നോലിലെ വീട്ടുമുറ്റത്ത് പുലര്‍ച്ചെ ഒന്നരയ്ക്കാണ് അക്രമിസംഘം ഹരിദാസന്റെ ജീവനെടുത്തത്. സംഘത്തില്‍ ഉണ്ടായിരുന്ന ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകരെ കണ്ടാലറിയാമെന്നു സംഭവത്തിനു ദൃക്‌സാക്ഷിയായ സഹോദരന്‍ സുരേന്ദ്രന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. അക്രമികള്‍ വെട്ടിയെറിഞ്ഞ ഹരിദാസിന്റെ കാല്‍ പിന്നീട് പൊലീസാണ് കണ്ടെത്തിയത്. ബഹളം കേട്ട് ഉറക്കമെണീറ്റ സഹോദരങ്ങള്‍ കാണുന്നത് ചോരയില്‍ കുളിച്ചു കിടക്കുന്ന ഹരിദാസിനെയാണ്. സഹോദരങ്ങള്‍ക്ക് നേരെ ആയുധം വീശിയാണ് അക്രമികള്‍ രക്ഷപ്പെട്ടത്. കഴിഞ്ഞ എട്ടാം തീയതി പ്രദേശത്തെ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകരുമായി ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് എത്തിയതെന്ന് സഹോദരന്‍ പറഞ്ഞു. ക്ഷേത്രത്തിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ, ബിജെപി കൗണ്‍സിലര്‍ വിജേഷ് സിപിഎമ്മുകാരെ ഭീഷണിപ്പെടുത്തി പ്രതിഷേധ യോഗത്തില്‍ പ്രസംഗിച്ചിരുന്നു. ഭാര്യയും രണ്ട് പെണ്‍മക്കളും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ആശ്രയമായിരുന്നു ഹരിദാസെന്നു നാട്ടുകാര്‍ പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....