മത്സ്യബന്ധന ബോട്ടിലിടിച്ച് രണ്ടു പേരുടെ മരണത്തിനിടയാക്കിയ പാനമ ചരക്കു കപ്പന്റെ പരിശോധനകള്‍ പൂര്‍ത്തിയായി. സംയുക്ത പരിശോധന സംഘം കപ്പലില്‍ വിദഗ്ദ്ധരുടെ സഹായത്തോടെ നടത്തിയ പരിശോധന ഇന്ന് പുലര്‍ച്ചെയാണ് പൂര്‍ത്തിയായത്. കപ്പലിന്റെ വോയേജ് ഡാറ്റാ റെക്കോര്‍ഡര്‍ പരിശോധന നടത്തും. കപ്പലിന്റെ രേഖകള്‍ പിടിച്ചെടുക്കാന്‍ ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ബോട്ടില്‍ നിന്നും കാണാതായ അസം സ്വദേശിക്ക് വേണ്ടി ഇന്നും തെരച്ചില്‍ തുടരും.
അപകടമുണ്ടാക്കിയത് പാനമ കപ്പല്‍ തന്നെയാണെന്ന് ഉറപ്പാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കപ്പല്‍ 14 നോട്ടിക്കല്‍ മൈല്‍ ഉള്ളിലേക്ക് കയറിയെന്നതും തെളിയിക്കേണ്ടതുണ്ട്. അപകടം ഉണ്ടാകുന്ന സമയത്ത് ഏഴിലധികം കപ്പലുകള്‍ ഉണ്ടായിരുന്നു എന്നതിനാല്‍ ആംബര്‍ എല്‍ ആണ് അപകടമുണ്ടാക്കിയതെന്ന് ശാസ്ത്രീയമായി തെളിയിക്കുകയാണ് ആദ്യത്തെ ലക്ഷ്യം. കപ്പലില്‍ നിന്നുള്ള തെളിവുകള്‍ ഇതിനായി ഉപയോഗിക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....