നാലാം മാസത്തിലേക്ക്കടന്ന കേരളത്തിലെ സ്വര്‍ണ്ണകടത്ത് അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഒന്നും ഉണ്ടാകത്തില്‍ കേന്ദ്രസര്‍ക്കാരിന് അതൃപ്തി. കേരളത്തിലെ ബി ജെ പി നേതാക്കളുടെ ആവശ്യപ്രകാരമാണ് രാഷ്ട്രീയ നേട്ടം കൊയ്യാമെന്ന് കണക്കുകൂട്ടലിലാണ് അന്വേഷണം തുടങ്ങിയത്.
മുഖ്യമന്ത്രിയുടെ കത്ത് എന്ന് ഭരണപക്ഷം പറയുന്നുണ്ടെങ്കിലും ബിജെപി അജണ്ടയായിരുന്നു പ്രധാനം. എന്നാല്‍ ഒന്നിപോലും ഇതുവരെ ഒരു പുരോഗതിയും ഉണ്ടായില്ല. മാധ്യമങ്ങള്‍ പോലും വര്‍ാത്തകള്‍ കൈവിട്ട നിലയിലാണ്. ഇതില്‍ കേരളത്തിലെ ബി ജെ പി നേതാക്കളോട് അനിഷ്ടം അമിത്ഷാ രേഖപ്പെടുത്തിയെന്നാണ് പുറത്തുവരുന്ന വിവരം.
കേരളത്തിലെ ഒരു കാര്യത്തിലും ഇനി വലിയ അഭിപ്രായ പ്രകടനം വേണ്ടന്ന മന്ത്രി മുരളീധരനും നിര്‍ദേശം നല്‍കികഴിഞ്ഞു. കംസ്റ്റംസും എന്‍ ഐ എ യും അന്വേഷിച്ച് ഒരു തുമ്പും കിട്ടാത്ത കേസില്‍ ഇപ്പോള്‍ ആകെയുള്ളത് ഇഡി പറയുന്ന മൊഴികള്‍ മാത്രമാണ്. ഇതൊക്കെ കോടതിയില്‍ നിലനില്‍ക്കാനുള്ള സാധ്യതും കുറവാണന്ന് നിയമവിദഗധര്‍ തന്നെ ബിജെപി നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു.
ഇതിനിടെ
സ്വര്‍ണക്കടത്തുകേസ് അന്വേഷണത്തിലെ വീഴ്ചയ്ക്ക് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാറിന് നോട്ടീസ്. അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കസ്റ്റംസ് കമ്മിഷണര്‍ക്ക് സി.ബി.ഐ.സി (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട്ടാക്സസ് ആന്‍ഡ് കസ്റ്റംസ്) യുടെ നോട്ടീസ്. സി.ബി.ഐ.സി. ചെയര്‍മാന്‍ അജിത് കുമാറാണ് മെമ്മോ നല്‍കിയത്.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കവേ കോടതിയില്‍നിന്നുണ്ടായ രൂക്ഷ വിമര്‍ശനത്തിന്റെകൂടി പശ്ചാത്തലത്തിലാണ് നടപടി. കോടതി രേഖകളില്‍ ശിവശങ്കറിന്റെ ഉന്നതപദവി രേഖപ്പെടുത്താതു ചൂണ്ടിക്കാട്ടി ശിവശങ്കറിനെ പേടിയാണോയെന്ന് കസ്റ്റംസിനോട് കോടതി ആരാഞ്ഞിരുന്നു.
അന്വേഷണം ഊര്‍ജ്ജിതമാക്കിയില്ലെങ്കില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് സി.ബി.ഐ.സി. വ്യക്തമാക്കി. 21 തവണ നടന്ന സ്വര്‍ണക്കടത്തില്‍ കസ്റ്റംസിലെ പലര്‍ക്കും പങ്കുണ്ടായിരുന്നുവെന്നാണ് സംശയിക്കപ്പെടുന്നത്.
. സ്വപ്ന സുരേഷിന്റെ മൊഴിപ്പകര്‍പ്പിന്റെ ചില പേജുകള്‍ പുറത്തുവിട്ട് അനാവശ്യ വിവാദങ്ങള്‍ക്കും ചില കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തുടക്കമിട്ടിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....