സ്വന്തം സ്ഥാനം നഷ്ടമാകാതിരിക്കാന്‍ ചീത്തവിളിയില്‍ അരങ്ങുകൊഴുപ്പിച്ച് സിപിഐ നേതാക്കള്‍.സിപിഐ സമ്മേളനങ്ങള്‍ ജില്ലാ സമ്മേളനത്തിലെത്തിയതോടട ,ഈ നിയമസഭയില്‍ ഭരണം കിട്ടിയപ്പോള്‍ മുതല്‍ സിപഐ സംസ്ഥാന നേതൃത്വം അനുവര്‍ത്തിക്കുന്ന അതേ പാത പിന്തുടരുകയാണ് ജില്ലാ നേതാക്കളില്‍ ചിലര്‍.പിണറായിയെയും സിപിഎം നിലപാടുകളേയും പിന്തുണച്ച് കൈയ്യടി നേടുന്ന സംസ്ഥാന സെക്രട്ടറി കാനത്തിന്റെ ഇമേജ് നേടിയെടുക്കാനുള്ള തന്ത്രമാകുകാണ് കോട്ടയം ജില്ലാ സെക്രട്ടറി ശശിധരന്റെ ഏറ്റവുമൊടുവിലത്തെ പ്രസംഗം.മാണിയെ ഇടതുമുന്നണിയില്‍ എത്തിക്കുന്നതിനെതിരേ ശക്തമായ ഭാഷയിലാണ് ശശിധരന്‍ വിമര്‍ശിച്ചത്.മാണിയെ ഇടതിലെത്തിക്കുമെന്നു പറയുന്നവര്‍ നോട്ടെണ്ണല്‍ യന്ത്രം എവിടെ പോയെന്ന് പറയേണ്ടി വരുമെന്നും ശശിധരന്‍ ആഞ്ഞടിച്ചു.ഒളിഞ്ഞും തെളിഞ്ഞും നിന്ന് സിപിഎമ്മിനെ ആക്രമിച്ചവര്‍ ആക്രമണവുമായി മുഖ്യധാരയിലേയ്ക്ക് എത്തിയിരിക്കുകയാണെന്നാണ് ശശിധരന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്
ജില്ലാ സമ്മേളനം അടുത്തുവരുന്ന സാഹചര്യത്തില്‍ ജില്ലാ നേതൃത്വത്തിന് അനഭിമതനായി നില്‍ക്കുന്ന ശശിധരന്‍ തന്റെ സ്ഥാനമുറപ്പിക്കാനാണ് കാനത്തിന്റ പാത പിന്തുരുന്നതെന്ന് വ്യക്തം.ആ തീരുമാനം താഴേത്തട്ടിലേക്ക് എത്തുന്നതിനു മുന്‍പേ ശശീന്ദ്രന്‍ പണി തുടങ്ങിയെന്നു വേണം കരുതാന്‍ കഴിഞ്ഞ ദിവസങ്ങളിലെ കോട്ടയത്തെ സാഹചര്യത്തില്‍ സുശീലന്‍(വൈക്കം),വി ബി ബിനു (കോട്ടയം)എന്നിവരെ ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നുണ്ട്.ഇരുവരും സിപിഎമ്മിനെതിരെ സ്വീകരിക്കുന്ന നിലപാട് പാര്‍ട്ടിയില്‍അവര്‍ക്ക് ഗുണം ചെയ്തിരുന്നു.എന്നാല്‍ പാര്‍ട്ടി ഭരണത്തിലിരിക്കുമ്പോള്‍ സ്ഥാനം പോകുന്ന അവസ്ഥ ശശിധരന്‍ സംബന്ധിച്ച് ചിന്തിക്കാവുന്നതിലപ്പുറമാണ്.സിപിഎമ്മിനെ ചീത്തവിളിച്ച് ഒറ്റദിവസം കൊണ്ട് അണികളുടെ കൈയ്യടി നേടിയെടുക്കാന്‍ ശശീന്ദ്രന് സാധിച്ചു.സുരേഷ് ഗോപി മോഡലില്‍ ചീത്തവിളി തുടര്‍ന്നാല്‍ കിട്ടാവുന്ന എല്ലാനേട്ടങ്ങളും ശശീന്ദ്രന്‍ ലക്ഷ്യമിടുന്നുണ്ട്

കോട്ടയത്ത് ജില്ലാ സെക്രട്ടറി സ്വീകരിച്ചിരിക്കുന്ന അതേ നിലപാടാണ് എറണാകുളം,തൃശൂര്‍ ജില്ലാ സെക്രട്ടറിമാരും സ്വീകരിച്ചിരിക്കുന്നത്.സിപിഎം മ്ന്ത്രിമാര്‍ കൈകാര്യ ചെയ്യുന്ന വകുപ്പുകളെ ചീത്തവിളിച്ച് പരമാവധി കൈയ്യടി നേടിയെടുക്കുകയാണ് ഇവരുടേയും ലക്ഷ്യം മാത്രമല്ല സിപിഐ സമ്മേളനകാലയളവായ അടുത്ത രണ്ടാഴ്ച കാലം പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്ന് സിപിഎമ്മിനെതിരായ വാര്‍ത്ത പുറത്തുവിട്ട് മാധ്യമങ്ങളെ കൂടെ നിര്‍ത്താനും സിപിഐ നേതൃത്വം ശ്രമിക്കുന്നുണ്ട്.കാരണം സിപിഎം സമ്മേളനകാലത്ത് ഒരൊറ്റ വാര്‍ത്ത മാധ്യമങ്ങളിലൂടെ ചോര്‍ന്നുവരുന്നില്ലെന്ന കാര്യവും പരിഗണിക്കേണ്ടതുണ്ട്. കാനവും ശക്തമായ ഭാഷയിലാണ് മാണിയുടെ വരവിനെ വിമര്‍ശിച്ചിരിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....