കഴിഞ്ഞ യു ഡി എഫ് സര്ക്കാ രിന്റെ കാലം,ഭരണ ഉദ്യോഗസ്ഥവൃത്തങ്ങളില്‍ വലിയ പ്രതിസന്ധികളൊന്നും കൂടാതെ സംസ്ഥാനം മുന്നോട്ടു പോകുമ്പോഴാണ് 2013 ല്‍ കേരളത്തെ പിടിച്ചു കുലുക്കിയ ഏറ്റവും വലിയ അഴിമതി കഥകളുടെ ചുരുളഴിയുന്നത്.സൗരോര്ജ്ജഴ പാനല്‍ സ്ഥാപിക്കുന്നതിനും,കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിക്കുന്നതിനും അതിലൂടെ സംസ്ഥാനത്തിന്റെ ഊര്ജ്ജല പ്രതിസന്ധിയ്ക്ക് പരിഹാരം കാണുന്നതിനുമായി ഉമ്മന്ചാതണ്ടി സര്ക്കാാര്‍ അനുമതി നല്കിയ ചെങ്ങന്നൂരുകാരി സരിതാ നായരുടെയും അവരുടെ ഭര്ത്താിവ് ബിജു രാധാകൃഷ്ണന്റെയും ഉടമസ്ഥതയിലുള്ള ടീം സോളാര്‍ വന്തതട്ടിപ്പാണെന്ന വാര്ത്തൂ ഉമാധ്യമങ്ങളിലൂടെ പുറത്തു വന്നു.കേരളത്തിലെ വന്കിനടക്കാരായ ബിസിനസുകാരില്‍ നിന്നും സാധാരണക്കാരില്‍ നിന്നും സൗരോര്ജ്ജ് ബിസിനസില്‍ പങ്കാളികളാക്കാമെന്നും സൗരോര്ജ്ജി പാനല്‍ സ്ഥാപിക്കാമെന്നും വാഗ്ദാനം ചെയ്ത് സരിതാ നായരും ബിജുവും കോടി കോടികള്‍ തട്ടിച്ചെടുത്ത അഴിമതി കഥകള്‍ കേരള രാഷ്ട്രീയത്തിലെ ഉന്നതരുടെ അറിവോടെയാണെന്ന ചീഞ്ഞു നാറിയ കഥകള്‍ ഉമ്മന്ചാാണ്ടി സര്ക്കാോരിന്റെ കസേരയുടെ കാലിളക്കി കളഞ്ഞു.
കമ്പനിയുടെ വിശ്വാസ്യത നിലനിര്ത്തുവന്നതിനായി ടീം സോളാര്‍ സംഘടിപ്പിച്ച അവാര്ഡ്‌ന ദാന ചടങ്ങും ജനശ്രദ്ധആകര്ഷിവച്ചു.എന്നാല്‍ ബിസിനസുകാരനും ക്വാറി ഉടമയുമായ ശ്രീധരന്‍ നായര്‍ ടീം സോളാറിനെതിരെ നല്കിരയ പരാതിയാണ് വലിയ അഴിമതിക്കഥകള്‍ വെളിച്ചത്തുവരാന്‍ കാരണമായത്
ഡല്ഹി യിലെ, മുഖ്യമന്ത്രിയുടെ വലംകൈയും 'അനൗദ്യോഗിക' സെക്രട്ടറിയുമായ 'പാവം പയ്യന്‍' എന്നറിയപ്പെടുന്ന തോമസ് കുരുവിളയ്ക്കും സരിതയ്ക്കും തമ്മില്‍ അടുത്ത ബന്ധം. സരിത അറസ്റ്റിലാവുംമുമ്ബ് നിരവധി തവണ കുരുവിളയുമായും ഫോണില്‍ സംസാരിച്ചിരുന്നു. : മുഖ്യമന്ത്രി ഡല്ഹിിയിലെ വിജ്ഞാനഭവനില്വെ ച്ച് സരിതയെ കണ്ടു എന്ന് തോമസ് കുരുവിള
സരിതയുടെ ഭര്‍ത്താവ് ബിജു രാധാകൃഷ്ണനുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഗസ്റ്റ് ഹൗസിലെ സന്ദര്‍ശനം ഔദ്യോഗികമല്ലായിരുന്നു എന്നും പിന്നില്‍ ചില കള്ളങ്ങളുണ്ടായിരുന്നതായും മാധ്യമങ്ങളിലൂടെ പുറംലോകമറിയുന്നു. ടീം സോളാറിന്റെ വക ദുരിതാശ്വാസ നിധിയിലേക്ക് വണ്ടി ചെക്ക്.അന്വേഷണം തടഞ്ഞ് ഉമ്മന്‍ ചാണ്ടി.
അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്ചാടണ്ടിയുടെ ഓഫീസാണ് തന്നെ ടീം സോളാറുമായി ബന്ധിപ്പിച്ചതെന്ന വാദം ശ്രീധരന്‍ നായര്‍ തന്റെ പരാതിയില്‍ രേഖപ്പെടുത്തിയിരുന്നു.തുടര്ന്ന് നിരവധി പേര്‍ ടീം സോളാറിനെതിരെ പൊലീസില്‍ പരാതി നല്കിോ.50000 മുതല്‍ 50 ലക്ഷം രൂപ വരെ നിരവധി പേരില്‍ നിന്ന് കൈപ്പറ്റിയെന്നാണ് കണക്ക്. ിജുവും സരിതയും ഉമ്മന്ചാിണ്ടിയും പിന്നെ കോണ്‌ഗ്രെസിലെ പല പ്രമുഖ നേതാക്കന്മാ്രും ഉള്‌പ്പെ ട്ട സോളാര്‍ കേസ് സംസ്ഥാനത്തിന്റെ രാഷ്ട്രീയത്തില്‍ ആളിക്കത്തിയ ദിവസങ്ങളായിരുന്നു പിന്നീട് ഉമ്മന്ചാോണ്ടിയുടെ ഓഫീസായിരുന്നു സോളാര്‍ കേസിലെ ശ്രദ്ധാ കേന്ദ്രം.സിഎം ഓഫീസിലെ പ്രധാനപ്പെട്ട രണ്ടുദ്യോഗസ്ഥര്‍ ഈ കേസിലെ നോട്ടപ്പുള്ളികളായി.അന്ന് സിഎം ന്റെ പിഎ ആയിരുന്ന ടെനി ജോപ്പനായിരുന്നു സരിതയുടെ ടീം സോളാറിനെയും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുത്തിയതെന്നായിരുന്നു പ്രധാന വാദം.അഴിമതി വാദം ശക്തമായതോടെ ജോപ്പന്റെ പണി തെറിച്ചു
ഉമ്മന്ചാോണ്ടിയുടെ ഓഫീസായിരുന്നു സോളാര്‍ കേസിലെ ശ്രദ്ധാ കേന്ദ്രം.സിഎം ഓഫീസിലെ പ്രധാനപ്പെട്ട രണ്ടുദ്യോഗസ്ഥര്‍ ഈ കേസിലെ നോട്ടപ്പുള്ളികളായി.അന്ന് സിഎം ന്റെ പിഎ ആയിരുന്ന ടെനി ജോപ്പനായിരുന്നു സരിതയുടെ ടീം സോളാറിനെയും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുത്തിയതെന്നായിരുന്നു പ്രധാന വാദം.അഴിമതി വാദം ശക്തമായതോടെ ജോപ്പന്റെ പണി തെറിച്ചു
ഇതിനിടയിലാണ് അന്നത്തെ ആഭ്യന്തര മന്ത്രിയുടെ സോളാര്‍ കേസുമായി ബന്ധമുള്ള നടി ശാലുവിന്റെ വീടിന്റേ പാലുകാച്ചല്‍ ചടങ്ങിലെ സന്ദര്‍ശനം.മന്ത്രി സംഭവം നിഷേധിച്ചെങ്കിലും മന്ത്രിയുടെ സന്ദര്‍ശനം ഫോട്ടോ സഹിതം പുറത്തു വരുന്നു.
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ശാലുമേനോനെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണ്ടെന്ന് ആഭ്യന്തരമന്ത്രി. സരിത അറസ്റ്റിലായപ്പോള്‍ ബിജുരാധാകൃഷ്ണനെ മുഖ്യമന്ത്രിയുടെ ഡല്ഹി്യിലെ അനൗദ്യോഗിക സെക്രട്ടറിയായ തോമസ് കുരുവിള ഡല്ഹിിയില്‍ ഒളിവില്‍ പാര്പ്പി ച്ചതിന്റെ രേഖകള്‍ പുറത്തുവരുന്നു
ആരോപണങ്ങള്‍ ശരവേഗത്തില്‍ തറച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍ ജിക്കു മോന്‍രാജിവെച്ചു.സരിതയും ബിജുവും അഴിക്കുള്ളിലായി.ജോപ്പനേയും ആരോപണവിധേയനയാ പിആര്‍ഡി ഡയറക്ടര്‍ ,ഗണ്‍മാന്‍ സലിം രാജ് തുടങ്ങിയവരുടെ പണി പോയി.
കേസിലെ പ്രധാന പ്രതികളെ പറ്റി
കേസിലെ ഒന്നാം പ്രതിയും സരിതയുടെ രണ്ടാം ഭര്ത്താപവുമായ ബിജു രാധാകൃഷ്ണന്‍ മുന്‍ ഭാര്യ രശ്മിയെ കൊലപ്പെടുത്തിയതിന്റെ പേരില്‍ ജയിലില്‍ കഴിയുകയാണ്.രശ്മിയുടെ മരണശേഷമാണ് കൂടെ ജോലി ചെയ്തിരുന്ന സരിതയെ ഇയാള്‍ രണ്ടാം ഭാര്യയായി സ്വീകരിക്കുന്നത്.പിന്നീട് സരിതയും ബിജുവും ചേര്ന്ന് വന്‍ തട്ടിപ്പിന്റെ അടിത്തറ പാകിയത്.രശ്മിയെ കൊലപ്പെടുത്തിയതാണെന്ന് സരിതയ്ക്കറിയാമായിരുന്നതായാണ് റിപ്പോര്ട്ടു കള്‍.സോളാര്‍ കേസില്‍ ബിജുവിനൊപ്പം സരിതയും അഴിക്കുള്ളിലായി..തുടര്ന്ന് വലിയ സാമ്പത്തിക തട്ടിപ്പിനെ കുറിച്ച സരിത മജിസ്ട്രേറ്റിനു മുന്നില്‍ നല്കിമയ രഹസ്യമൊഴി നല്കിിയിരുന്നു.കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സരിത 2014 ല്‍ പുറത്തിറങ്ങി.ഇതേ കാലയളവിലാണ് സരിതയുടെ നഗ്‌ന വീഡിയോ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
എന്നാല്‍ പറഞ്ഞതു പലതവണ മാറ്റിപ്പറയുകയും, കൊലപാതകിയായ, തട്ടിപ്പിന്റെ സൂത്രധാരനായ ബിജുരാധാകൃഷ്ണനുമായി കൊച്ചി ഗസ്റ്റ്ഹൗസില്‍വെച്ച് നടന്ന രഹസ്യ സംഭാഷണത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തുകയുമുണ്ടായില്ല.
സോളാര്‍ കേസുമായി ടെനി ജോപ്പന് നേരിട്ട് ബന്ധം.ഇയാള്‍ അറസ്റ്റിലാകുന്നു.ടീം സോളാര്‍ തട്ടിപ്പാണെന്ന് നേരത്തേമുന്നറിയിപ്പു നല്‍കിയിരുന്നതായി എനര്‍ജി റിന്യൂബിള്‍ എന്റര്‍പ്രൈസസ് അസോസിയേഷന്‍. ആരോപണങ്ങള്‍ ഒന്നൊന്നായി ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തെ കാര്‍ന്നു തിന്ന ദിവസങ്ങള്‍.തുക കൈപ്പറ്റിയതിനു തെളിവുമായി നിരവധി ബിസിനസ് പ്രമുഖര്‍ രംഗത്ത്.മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ച് കോടിക്കണക്കിന് രൂപയുടെ ഇടപാടു നടന്നതായി പത്തനംതിട്ട സ്വദേശി ശ്രീധരന്‍ നായര്‍.അഞ്ചു കോടിയുടെ ഇടപാടിനായി സരിതയും ജോപ്പനുമായി കൈകോര്‍ത്തിരുന്നതായും ശ്രീധരന്‍ നായര്‍.മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെഓഫീസില്‍ കണ്ടെന്നും സരിതയുടെയും ജോപ്പന്റെയും സാനിധ്യത്തില്‍ തുക കൈമാറിയതായും ശ്രീധരന്‍ നായര്‍
ലക്ഷ്മിനായര്‍ എന്ന വ്യാജപേരില്‍ സരിത, സോളാര്‍ പ്ലാന്റും കാറ്റാടിപ്പാടവും വാഗ്ദാനം നല്‍കി 1.04 കോടി രൂപ തട്ടിയെടുത്തതായി പ്രവാസി വ്യവസായി ടി സി മാത്യുവിന്റെ വെളിപ്പെടുത്തല്‍. 2012 ആഗസ്ത് 8നും 2012 ജൂലൈ 9നും സരിത രണ്ട് ചെക്കുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി എന്നതിനുള്ള തെളിവുകള്‍ പുറത്തുവരുന്നു. ഒന്നേയുള്ളൂവെന്ന് മുഖ്യമന്ത്രി.
സരിതയുമായി ഫോണ്ബയന്ധം പുലര്ത്തി യ യുഡിഎഫിലെ മന്ത്രിപ്പടയുടെ ലിസ്റ്റ് പുറത്തുവരുന്നു. സരിതയെ അറസ്റ്റുചെയ്യുംമുമ്ബ് ആഭ്യന്തരമന്ത്രി പൊലീസിന്റെ നീക്കം സരിതയെ വിളിച്ചറിയിച്ചതായുള്ള രേഖകള്‍ പുറത്ത്
മാത്രമല്ല സരിതയുമായി ഫോണ്‍ കോളുകളും സന്ദേശങ്ങളും അയച്ചെന്ന പേരില്‍ നിരവധി രാഷ്ട്രീയ നേതാക്കന്മാനര്‍ സോളാര്‍ അഴിമതിയുടെ അകത്തു കുടുങ്ങി.നാല് മന്ത്രിമാരും മൂന്ന് എംഎല്എിമാരും സരിതാ നായര്‍ ഫോണ്‍ കോള്‍ വിവാദങ്ങളിലെ ശക്തമായ ആരോപണം നേരിട്ടിരുന്നു.മാത്രമല്ല സരിതുയെടെ വക്കീലായ ഫെനി ബാലകൃഷ്ണന്‍ പലപ്പോഴും കേസിനെ പലവഴിക്ക് തിരിച്ചു വിടാന്‍ ശ്രമം നടത്തുകയും ചെയ്തിരുന്നതായാണ് റിപ്പോര്ട്ടു കള്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്ചാിണ്ടിയെ, സോളാര്‍ അഴിമതി കേസിലെ സാമ്പത്തിക ഇടപാടുകളും സരിതയുമായുള്ള പരിചയവും എത്തിച്ചത് നാണക്കേടിന്റെ ചരിത്രത്തിലേക്കാണ്.അക്കാലമത്രയും കേരളത്തിന്റെ കോണ്ഗ്ര സ് രാഷ്ട്രീയത്തിലുണ്ടായിട്ടുള്ള ഏതൊരഴിമതി സംഭവങ്ങളേക്കാള്‍ കളങ്കമുണ്ടാക്കിയ ഒന്ന്.പക്ഷെ ഉമ്മന്ചാ്ണ്ടിയുടെ മന്ത്രിസഭ തന്നെ സോളാര്‍ അഴിമതി അന്വേഷിക്കാന്‍ റിട്ടയേര്ഡ്ഷ ജഡ്ജി ജസ്റ്റിസ് ശിവരാജന്‍ കമ്മീഷനെ നിയമിച്ചു.ജസ്റ്റിസ് ശിവരാജന്‍ കമ്മീഷനെത്തുന്നു 2013 ഒക്ടോബറില്‍ ശിവരാജന്‍ കമ്മീഷനെ സോളാര്‍ അഴിമതിഅന്വേഷിക്കാന്‍ നിയമിതാമാകുന്നു.ആറുമാസത്തെ അന്വേഷണ കമ്മീഷന്‍ പലകാലങ്ങളിലായി കാലാവധി നീട്ടിക്കിട്ടുന്നു.അന്വേഷിക്കാന്‍ നിയമിച്ച ഉമ്മന്ചാകണ്ടിയെ തന്നെ കമ്മന്‍ പതിനാലു മണിക്കൂറോളം ചോദ്യം ചെയ്യുന്നു.പിന്നെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ പല പ്രമുഖരെയും ചോദ്യം ചെയ്യുന്നു.അന്നത്തെ നാലു ക്യാബിനറ്റ് മന്ത്രിമാരും മൂന്ന് എംഎല്എ് മാരും ആരോപണ വിധേയരായവരില്‍ ഉള്‌പ്പെരട്ടിട്ടുണ്ട്.കമ്മീഷന്റെ കാലാവധിയില്‍ ഇരുനൂറിലധികം സാക്ഷികളെ വിസ്തരിച്ചു.ഉമ്മന്ചാൂണ്ടി നിയമിച്ച കമ്മീഷനെ പിന്നീട് വന്ന ഇടതു മന്ത്രിസഭയും മാറ്റിയില്ല.മാത്രമല്ല അന്വേഷണത്തിനായി കാലാവധി നീട്ടി നല്കുലകയും ചെയ്തു .
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....