ആകാശത്ത് ഇന്ന് 794 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഹാഗ്രഹ സംഗമം. വ്യാഴം, ശനി ഗ്രഹങ്ങളുടെ സംഗമമാണ് നടക്കുന്നത്. നൂറ്റാണ്ടുകളിലെ തന്നെ അപൂര്‍വ്വ കാഴ്ചയൊരുക്കി ഇന്ന് തെക്കു പടിഞ്ഞാറന്‍ സന്ധ്യാ മാനത്ത് ഭൂമിയുടെ നേര്‍ രേഖയില്‍ ദൃശ്യമാകും.
ദക്ഷിണാന്തക ദിനത്തില്‍ ഗ്രഹ മഹാസംഗമം നടക്കുന്നു എന്ന പ്രത്യേകതകൂടി ഇക്കുറിയുണ്ട്. വ്യാഴമായിരിക്കും മാനത്ത് ആദ്യം തെളിഞ്ഞു കാണുന്നത്. ക്രമേണ ശനി ഗ്രഹത്തെയും നഗ്‌ന നേത്രങ്ങള്‍കൊണ്ട് കാണാന്‍ കഴിയും.
മുന്‍പ് 1623ലാണ് ഇത്തരത്തില്‍ ഗ്രഹ സംഗമം നടന്നത്.കോടിക്കണക്കിന് കിലോ മീറ്റര്‍ അകലത്തില്‍ സ്ഥിതി ചെയ്യുന്ന രണ്ട് ഗ്രഹങ്ങളാണ് വ്യാഴവും ശനിയും. ഭൂമിയില്‍ നിന്നുള്ള വെറും കാഴ്ച മാത്രമാണെങ്കിലും 794 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മഹാഗ്രഹ സംഗമം ദൃശ്യമാകുക.
1623ലാണ് മുന്‍പ് ഗ്രഹങ്ങള്‍ അടുത്ത് വന്നിരുന്നതെങ്കിലും അന്ന് കാഴ്ച ദൃശ്യമായിരുന്നില്ല. ഇനി അടുത്ത മഹാഗ്രഹ സംഗമം 2080ല്‍ കാണാം. സന്ധ്യാ മാനത്ത് വിരിയുന്ന അപൂര്‍വ കാഴ്ചയ്ക്കായി കാത്തിരിക്കുകയാണ് ശാസ്ത്ര ലോകം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....