ചൈനയെ പ്രതിരോധിക്കാന്‍ സിക്കിം അതിര്‍ത്തിയിലേക്ക് ഇന്ത്യ കൂടുതല്‍ സൈനികരെ അയച്ചു. പ്രതിരോധം മാത്രമാണു ലക്ഷ്യമെന്നാണ് ഉന്നതോദ്യോഗസ്‌ഥരുടെ വിശദീകരണം. ഇന്ത്യ, ചൈന, ഭൂട്ടാന്‍ അതിര്‍ത്തികള്‍ സംഗമിക്കുന്ന "ട്രൈ ജങ്‌ഷന്‍" ആണ് വീണ്ടും തര്‍ക്കവിഷയമാക്കിയിരിക്കുന്നത്. ദോകാ ലാ എന്ന് ഇന്ത്യയും ദോകാ ലാം എന്നു ഭൂട്ടാനും ദോങ്‌ലാങ് എന്നു ചൈനയും വിളിക്കുന്ന പ്രദേശമാണിത്.
ഇന്ത്യാ-ഭൂട്ടാന്‍-ടിബറ്റ് അതിര്‍ത്തി ഓരത്തുള്ള ചുംബി താഴ്‌വരയിലുള്ള ദോകാ ലായിലെ ലാല്‍ട്ടന്‍ പ്രദേശമാണ് പുതിയ തര്‍ക്കത്തിന്റെ കേന്ദ്രബിന്ദു. ഇവിടെ ഇന്ത്യ 2012-ല്‍ സ്‌ഥാപിച്ച രണ്ടു ബങ്കറുകള്‍ നീക്കാന്‍ ജൂണ്‍ ഒന്നിനു ചൈനീസ് പട്ടാളം ആവശ്യപ്പെട്ടിരുന്നു. ചൈനീസ് പട്ടാളം ബുള്‍ഡോസറുകളുമായി എത്തി ബങ്കറുകള്‍ പൊളിച്ചുനീക്കുകയും പ്രദേശം തങ്ങളുടെ പരമാധികാരത്തിലുള്ള പ്രദേശമായി പ്രഖ്യാപിക്കുകയുമായിരുന്നു. കൂടുതല്‍ കടന്നുകയറ്റം തടയാന്‍ ഇന്ത്യന്‍ സൈനികര്‍ പ്രതിരോധം തീര്‍ത്തു. സംഘര്‍ഷാവസ്‌ഥ മൂലം ടിബറ്റിലേക്കു നാഥു ലാ ചുരത്തിലൂടെയുള്ള വഴി അടച്ച് കൈലാസ് മാനസരോവര്‍ തീര്‍ഥാടനം റദ്ദാക്കിയിരിക്കുകയാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....