കൊവിഡ് സൃഷ്ടിച്ച പ്രശ്‌നങ്ങളും കേന്ദ്രത്തില്‍നിന്നുള്ള വിഹിതത്തിലെ കുറവും മൂലം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിലാണ് ബജറ്റ്. ജിഎസ്ടി നിലവില്‍ വന്നതോടെ സംസ്ഥാനത്തിനു നികുതിനിരക്കുകള്‍ വര്‍ധിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ പരിമിതമായി. ഇന്ധനം, മദ്യം, മോട്ടോര്‍ വാഹനം, രജിസ്‌ട്രേഷന്‍ തുടങ്ങിയ മേഖലകളില്‍ മാത്രമാണ് നികുതി വര്‍ധിപ്പിക്കാന്‍ സാധിക്കുന്നത്. മദ്യം, ഇന്ധനം എന്നിവയ്ക്ക് ഇപ്പോള്‍തന്നെ ഉയര്‍ന്ന നികുതി ഈടാക്കുന്നതിനാല്‍ വര്‍ധനയ്ക്കു സാധ്യതയില്ല. ഭൂമിയുടെ ന്യായവിലയില്‍ വര്‍ധന വരുത്തിയേക്കും. സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള നിരക്കുകളും വര്‍ധിപ്പിച്ചേക്കും. കഴിഞ്ഞ വര്‍ഷം ബാലഗോപാല്‍ ബജറ്റ് അവതരിപ്പിച്ചിരുന്നെങ്കിലും മുന്പ് അവതരിപ്പിച്ച ബജറ്റിന്റെ പുതുക്കിയ രൂപം മാത്രമായിരുന്നു . നികുതി ചോര്‍ച്ച പരമാവധി കുറച്ചു നികുതി പിരിവ് കാര്യക്ഷമമാക്കുന്നതിനുള്ള നടപടികള്‍ ബജറ്റില്‍ ഇടംപിടിച്ചേക്കും. ചെലവുകളില്‍ വന്‍ വര്‍ധന വരുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങളും ഉണ്ടാകില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....