അഭിനയ കലയുടെ പെരുന്തച്ചന്‍ തിലകന്‍ ഓര്‍മയായിട്ട് ഇന്ന് അഞ്ച് വര്‍ഷം. ഇന്ത്യന്‍ സിനിമയുടെ തന്നെ അത്ഭുതമായി മാറിയ പ്രതിഭയായിരുന്നു തിലകന്‍. കഥാപാത്രം ഏതുമാകട്ടെ സംവിധായകന് പ്രതീക്ഷയ്ക്കപ്പുറം നല്‍കുകയെന്നതാണ് തിലകന്‍റെ പ്രത്യേകത.
കെ.ജി. ജോര്‍ജിന്‍റെ മേള (1981)യിലൂടെ സിനിമയിലെത്തി. അവാര്‍ഡുകളുടെ തിളക്കത്തേക്കാള്‍ പ്രേക്ഷകന്‍റെ അംഗീകാരം പിടിച്ചെടുക്കുന്നവയായിരുന്നു ചെറുതായാലും വലുതായാലും തിലകന്‍ ചെയ്ത ഓരോ വേഷവും. വിമര്‍ശിക്കുമ്പോഴും സ്നേഹവും പിതൃവാത്സല്യവും മനസില്‍ കാത്തുസൂക്ഷിച്ച നടന്‍. എന്തും വെട്ടിത്തുറന്ന് പറയുന്ന നല്ല മനസിന്റെ ഉടമ.
പ്രത്യേക കഥാപാത്രങ്ങളായി തിലകന്‍ ബ്രാന്‍ഡ് ചെയ്യപ്പെട്ടില്ലെങ്കിലും, പുറമേ നിര്‍ബന്ധബുദ്ധിക്കാരനായ, ഉള്ളില്‍ വാത്സല്യം സൂക്ഷിക്കുന്ന തിലകന്‍റെ അച്ഛന്‍ വേഷങ്ങളില്‍ നിന്ന് പ്രേക്ഷകനും പിതൃവാത്സല്യമനുഭവിക്കുന്നു. മികച്ച നടനായി രണ്ടു തവണ സംസ്ഥാന അംഗീകാരവും സഹനടനായി ആറുതവണയും അംഗീകാരം നേടിയിട്ടുണ്ട്.
മൂന്നാം പക്കത്തിലെ അപ്പൂപ്പനും, പഞ്ചാഗ്നിയിലെ വിപ്ളവകാരിയും, യവനികയിലെ നാടകക്കമ്പനി ഉടമയും, ജാതകത്തിലെ അച്ഛനും, അഥര്‍വ്വത്തിലെ ദുര്‍മന്ത്രവാദിയും, മുക്തിയിലെ അമ്മാവനും, മൂക്കില്ലാരാജ്യത്തിലെ ഭ്രാന്തനും, കണ്ണെഴുതി പൊട്ടും തൊട്ടിലെ നടേശന്‍ മുതലാളിയും അവയില്‍ ചിലതുമാത്രം.
വെറും അഭിനേതാവെന്ന നിലയിലല്ല ചിന്തിക്കുന്ന അഭിനേതാവെന്ന നിലയിലാണ് തിലകന്‍ വിലയിരുത്തപ്പെടുന്നത്. തനിക്കുചുറ്റുമുള്ളവയുടെ നിരീക്ഷണവും വായനയുമാണ് തിലകന്‍റെ ഊര്‍ജ്ജം. മലയാള സിനിമയില്‍ തിലകന് പകരം വെയ്ക്കാന്‍ ഇതുവരെ ഒരാള്‍ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല. തിലകന് തുല്യം തിലകന്‍ മാത്രം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....