‘കായംകുളം കൊച്ചുണ്ണി’ എന്ന പുതിയ ചിത്രത്തിലെ മോഹന്‍ലാല്‍ കഥാപാത്രമായ ‘ഇത്തിക്കര പക്കി’ ആണല്ലോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ഈ കഥാപാത്രമായി മോഹന്‍ലാല്‍ മാറിയതിന്റെ സ്റ്റില്ലുകള്‍ വന്‍ തരംഗമായി മാറി.
എന്നാല്‍ ഇത്തിക്കര പക്കിയെക്കാണാന് ഗ്ലാഡിയേറ്റര്‍ പോലെയുണ്ടെന്നും പക്കിയെന്ന കഥാപാത്രത്തില്‍ നിന്ന് വളരെ വ്യത്യസ്തമായ ലുക്കാണ് മോഹന്‍ലാലിന് നല്‍കിയിരിക്കുന്നതെന്നും വിമര്‍ശനമുയര്‍ന്നു. യഥാര്‍ത്ഥ പക്കി ഇങ്ങനെ ആയിരുന്നില്ല എന്ന രീതിയിലാണ് വിമര്‍ശനം. എന്നാല്‍ ഇത്തിക്കര പക്കിയെന്ന കഥാപാത്രത്തേക്കുറിച്ച് വ്യക്തമായ ഗവേഷണത്തിന് ശേഷമാണ് രചന നടത്തിയതെന്നാണ് ‘കായംകുളം കൊച്ചുണ്ണി’യുടെ തിരക്കഥാകൃത്തായ സഞ്ജയ് പറയുന്നത്. ഇത്തിക്കര പക്കിയുടെ കാലഘട്ടത്തില്‍ അറബികളും ബ്രിട്ടീഷുകാരുമെല്ലാം കച്ചവടത്തിനായി ഇവിടെയെത്തിയിരുന്നു എന്നും ആ സംസ്കാരം കൂടിച്ചേര്‍ന്ന ലുക്കാണ് പക്കിക്ക് നല്‍കിയിട്ടുള്ളതെന്നും സഞ്ജയ് വ്യക്തമാക്കുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....