ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന കര്‍ണന്‍ ആണ് ഇപ്പോള്‍ മലയാള സിനിമാലോകത്ത് ചൂടന്‍ ചര്‍ച്ച. പൃഥ്വിരാജിനെ നായകനാക്കി വിമല്‍ പ്രഖ്യാപിച്ച കര്‍ണന്‍ ഇനി നടക്കില്ല. പകരം ചിയാന്‍ വിക്രമിനെ നായകനാക്കി ‘മഹാവീര്‍ കര്‍ണ’ എന്ന പേരില്‍ ഹിന്ദിയിലും തമിഴിലുമായി ചിത്രമൊരുക്കുകയാണ് വിമല്‍.
പൃഥ്വിരാജിനെ ഒഴിവാക്കി വിമല്‍ കര്‍ണനൊരുക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാണ്. എന്നാല്‍ പൃഥ്വിക്ക് അടുത്തകാലത്തൊന്നും ഡേറ്റില്ലാത്തതുകൊണ്ടാണ് വിമല്‍ ഇങ്ങനെയൊരു നീക്കം നടത്തിയതെന്നാണ് മറുവാദം.
വേറൊരു കൌതുകകരമായ സംഗതിയുമുണ്ട്. ആടുജീവിതം എന്ന പ്രൊജക്ടിലേക്ക് ആദ്യം ബ്ലെസി നായകനായി നിശ്ചയിച്ചത് വിക്രമിനെയാണ്. വിക്രമിന്‍റെ തിരക്ക് കാരണം ആ പ്രൊജക്ട് നീണ്ടുപോയി. പിന്നീട് അത് പൃഥ്വിരാജിലേക്ക് എത്തുകയായിരുന്നു.
ഇപ്പോള്‍ പൃഥ്വിരാജിനെ വച്ച് മോഷന്‍ പോസ്റ്റര്‍ വരെ ചെയ്ത കര്‍ണനില്‍ പൃഥ്വിക്ക് പകരക്കാരനായി വിക്രം എത്തുന്നു. വിമല്‍ ഈ നീക്കം നടത്തിയത് പൃഥ്വിയുടെ അറിവോടെയാണെന്നും അല്ലെന്നും രണ്ട് കാര്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....