റിഗ ∙ പ്രമുഖ കൊറിയൻ ചലച്ചിത്ര സംവിധായകൻ കിം കി-ഡുക് (60) അന്തരിച്ചു. ബാൾട്ടിക് രാജ്യമായ ലാത്വിയയിൽ ആയിരുന്ന കിം കി–ഡുക് ഇവിടെ കോവിഡാനന്തരമുള്ള അസ്വസ്ഥതകളിലായിരുന്നു.
അറുപതാം പിറന്നാളിന് 9 ദിവസം ബാക്കി നിൽക്കെയായിരുന്നു മരണം.
വെനിസ് ചലച്ചിത്ര മേളയിൽ ഗോൾഡൻ ലയൺ (പിയാത്ത), സിൽവർ ലയൺ (3–അയൺ), ബെർലിൻ ചലച്ചിത്ര മേളയിൽ സിൽവർ ബെയർ (സമരിയ), കാൻ ചലച്ചിത്ര മേളയിൽ പുരസ്കാരം (അറിറാങ്) എന്നീ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. 1960 ഡിസംബർ 20ന് ദക്ഷിണ കൊറിയയിലെ ക്യോങ്സങ് പ്രവിശ്യയിലെ ബോങ്‍വയിലാണു ജനിച്ചത്.
ആദ്യകാലത്തെ ശാന്തമായ സിനിമകൾക്കു ശേഷം വയലൻസും ലൈംഗികതയും കിമ്മിന്റെ സിനിമകളെ ആരാധകരിൽ വേരുറപ്പിച്ചു. ഇതേപ്പറ്റി ചോദിപ്പോൾ, എല്ലാവരും ജീവിതത്തിന്റെ വെളിച്ചത്തെക്കുറിച്ച് സിനിമകളെടുക്കുന്നു, ഞാൻ ഇരുളിനെക്കുറിച്ചും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
സ്പ്രിങ്, സമ്മർ, ഫാൾ, വിന്റർ ആൻഡ് സ്പ്രിങ്, ദ് ബോ, ഡ്രീം, ബ്യൂട്ടിഫുൾ, ദ് നെറ്റ്, മോബിയസ്, പിയത്ത തുടങ്ങിയവ പ്രധാനപ്പെട്ട സിനിമകളാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....