രജനി കാന്തിന്റെയും കമല്‍ഹാസന്റെയും രാഷ്ട്രീയ പ്രവേശം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയില്‍ കഴിഞ്ഞ ദിവസം ചെന്നൈയില്‍ ഇരുവരും ഒരേ വേദിയില്‍ ഒന്നിച്ചു. ഡിഎംകെ മുഖപത്രം മുരശൊലിയുടെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷ ചടങ്ങിലാണ് ഇരുവരും ഒരുമിച്ച് പങ്കെടുത്തത്. വേദിയില്‍ സൂപ്പര്‍താരങ്ങളുടെ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച ചില പരാമര്‍ശങ്ങള്‍ ഉയരുകയും ചെയ്തു. 1983 ല്‍ ഡിഎംകെയില്‍ ചേരാന്‍ ആവശ്യപ്പെട്ടുകൊണ്ട് കരുണാനിധി തനിക്ക് ടെലിഗ്രാം അയച്ചത് കമല്‍ ചടങ്ങില്‍ അനുസ്മരിച്ചു. അതിനിതുവരെ താന്‍ മറുപടി പറഞ്ഞിട്ടില്ലെന്നു മാത്രമല്ല ഡിഎംകെയെ പല തവണ വിമര്‍ശിക്കുകയും ചെയ്തിരുന്നതായി പറഞ്ഞു.
കമലിന്റെ പ്രസംഗം നടക്കുമ്പോള്‍ സദസ്സിന്റെ മുന്‍ നിരയില്‍ തന്നെയുണ്ടായിരുന്നു രജനീകാന്ത്. പിന്നീട് ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് എംകെ സ്റ്റാലിന്‍ രജനിയെ വേദിയിലേക്ക് വിളിച്ചു കയറ്റുകയും രജനി കമലിനൊപ്പം വേദി പങ്കിടുകയും ചെയ്തു. ഡിഎംകെ വേദിയില്‍ എത്തിയത് കരുണാനിധിയോടുള്ള അടുപ്പം കൊണ്ടാണെന്നും അതിനെ ഡിഎംകെ പ്രവേശമായി കണക്കാക്കേണ്ടതില്ലെന്നുമാണ് രജനി കേന്ദ്രങ്ങള്‍ പറയുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....