സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ തട്ടിപ്പായ ഒന്നായ 2ജി സ്‌പെക്ട്രം തട്ടിപ്പ് കേസില്‍ വിധി ഈ മാസം 21ന് വരും. പട്യാല ഹൗസ് പ്രത്യേക സി.ബി.ഐ കോടതിയാണ് വിധി പറയുക. മുന്‍ ടെലികോംമന്ത്രി എ.രാജ, കനിമൊഴി എം.പി എന്നിവരടക്കം പ്രതിപ്പട്ടികയില്‍ ഉള്ള കേസിലെ വിധി ഡി.എം.കെ കുടുംബത്തിനും തമിഴ്‌നാട് രാഷ്ട്രീയത്തിനും ഏറെ നിര്‍ണായകമാണ്. ഇന്ന് കോടതി കേസ് പരിഗണിക്കുമ്പോള്‍ കനിമൊഴി കോടതിയില്‍ ഹാജരായിരുന്നു.
തട്ടിപ്പില്‍ അന്നത്തെ ടെലികോം മന്ത്രിയായ എ.രാജ വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും ഡി.എം.കെ കുടുംബവുമായി ബന്ധപ്പെട്ടവരും നേട്ടമുണ്ടാക്കിയെന്നും സി.ബി.ഐ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഡി.ബി ഗ്രൂപ്പില്‍ നിന്നും കലൈഞ്ജര്‍ ടിവിക്ക് 200 കോടി കൈമാറിയെന്ന സി.ബി.ഐയുടെ കണ്ടെത്തലാണ് അതില്‍ പ്രധാനം.
കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും േകേസെടുത്തിട്ടുണ്ട്. രാജയ്ക്കും കനിമൊഴിക്കും പുറമേ കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാലിനെതിരെയും കേസുണ്ട്. പ്രതികളെല്ലാം ഇപ്പോള്‍ ജാമ്യത്തിലാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....